Tuesday, December 24, 2013

ചെറുവത്താനി സ്റ്റൈൽ മോര് കാച്ചിയത്

മോര്  കാച്ചിയത് കഴിച്ചിട്ട് നാളേറെയായി.  കഥ വലുതാണ്‌. ചുരുക്കി പറയാം.  എന്റെ  നാട്  എന്ന് പറയുന്ന ചെറുവത്താനി -കുന്നംകുളത്ത്  വയറ്റിൽ  അസുഖം വന്നാൽ ആണ് മോര് കാച്ചുന്നത്. അതല്ലാതെ തൃശ്ശൂരിലെ പോലെ ഊണിന്  മോര് കാച്ചിയത് സെർവ്  ചെയ്യാറില്ല.

എനിക്ക് കൂടെകൂടെ  വയറ്റിൽ അസുഖം വരാറുണ്ട്,  അപ്പോൾ എന്റെ ചേച്ചി എനിക്ക് മോര്  കാച്ചിയതും പൊടിയരി കഞ്ഞിയും ചിലപ്പോൾ  ചുട്ട പപ്പടവും തരും.

 ഈ മോരുകാച്ചി  ഒന്നോ രണ്ടോ ഗ്ലാസും ഒരു ചട്ടി പൊടിയരി കഞ്ഞിയും  കുടിച്ചാൽ ഒരു വിധം വായുകോപവും  ദഹനക്കെടുമെല്ലാം പമ്പ കടക്കും.

ഈ മോര് കാച്ചൽ ഇത്തിരി ബുദ്ധിമുട്ടാണ് അതിനാൽ  എന്റെ  പെണ്ണ് ഇതുവരെ എനിക്ക്  ഇത് ഉണ്ടാക്കി  തന്നിട്ടില്ല.   ഒരിക്കൽ പാറുകുട്ടി  ഉണ്ടാക്കി തന്നിരുന്നു.

വെണ്ണ ഒട്ടും ഇല്ലാത്ത അധികം പുളി ഇല്ലാത്ത  പശുവിൻ മോര് മഞ്ഞൾ,  ചുക്ക്, കുരുമുളക്, വെളുത്തുള്ളി, വേപ്പില   എന്നിവ ചേർത്ത് ചെറു ചൂടിൽ  ഇളക്കി കൊണ്ടിരിക്കണം. മോര്  പിരിയാതെ  നോക്കണം.

ഏതാണ്ട്  അരമണിക്കൂറിൽ കൂടുതൽ ഇളക്കി  കഴിഞ്ഞാൽ വരുന്ന ആ മണം കേട്ടാൽ അത് ഉണ്ടാക്കുന്ന ആൾക്ക്  തന്നെ മൊത്തം കഴിക്കാൻ തോന്നും.

ചിലര് അവസാനം വറ്റൽ മുളകും കടുകും കാച്ചും. പക്ഷെ  രോഗികള്ക്ക് ഈ  കാച്ചൽ ഒഴിവാക്കും.

ഈ പ്രസ്തുത മോരുകാച്ചിയുടെ  റസീപ്പി ശരിക്കും അറിയണമെങ്കിൽ കുന്നംകുളം ചെരുവത്താനിക്കരൊട് ചോദിക്കണം.

നിങ്ങൾക്ക് ആക്കെങ്കിലും ഈ  സൂത്രം അറിയുമെങ്കിൽ എന്റെ വീട്ടിൽ  വന്ന്  ഇത് ഉണ്ടാക്കി തരുമല്ലോ..?

പാറുകുട്ടിയെ  എന്റെ കെട്ടിയോൾ ഇവിടെ കയറ്റുകയില്ല, അല്ലെങ്കിൽ അവളെ  വിളിക്കാമായിരുന്നു.


Friday, December 20, 2013

കടുപ്പത്തിലൊരു ചായ

കടുപ്പത്തിലൊരു ചായ

=================


തൃശ്ശൂരിലെ കൊക്കാല - കൂര്‍ക്കഞ്ചേരി ഭാഗത്താണ് എന്റെ വസതി. ഞാന്‍ കാലത്ത് മുതല്‍ ഉച്ചവരെയും പിന്നീട് 5 മുതല്‍ വൈകിട്ട് 8 വരെയും ഇവിടെ എവിടെയൊക്കെയെങ്കില്ലും കാണും. നടത്തത്തിന്നിടയിലും ഓഫീ‍സില്‍ 11 മണിക്കും നല്ലൊരു ചായക്ക് വേണ്ടി നട്ടം തിരിയാറുണ്ട്. ഓഫീസിലെ ചായ ഒരു സുഖം പകരുന്നതല്ല. ഞാനും എന്റെ ബോസ്സ് കുട്ടന്‍ മേനോനും കൂടി 11 മണിക്ക് ഒരു ചൂടുചായക്ക് വേണ്ടി സമീപത്തെ പല ചെറു ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും കയറിയിറങ്ങും.


മേനോന് എന്തെങ്കിലും ചൂടോടെ കുടിച്ചാല്‍ മതിയാകും. എനിക്കങ്ങിനെ അല്ല. നല്ല രുചിയോട് കൂടിയ കടുപ്പത്തിലൊരു ചായ തന്നെ വേണം. പണ്ടൊക്കെ അരവിന്ദേട്ടന്റെ കടയില്‍ അടിപൊളി ചായ ലഭിക്കുമായിരുന്നു. ഇപ്പോള്‍ എന്തോ എനിക്ക് ആ ചായ ഒരു ഉന്മേഷം പകരുന്നില്ല.. പത്തടി പോയാല്‍ ഹോട്ടല്‍ കാസിനോ ഉണ്ട്. അവിടെ നിന്ന് ചായക്കുപകരം ഒരു കുപ്പി ചില്‍ഡ് ഫോസ്റ്റര്‍ ആയാലും വേണ്ടില്ല. പക്ഷെ കള്ളുകുടിച്ച് പിന്നെ വീണ്ടും ഓഫീസില്‍ കയറാനാകില്ലല്ലോ...?

എന്റെ വൈകിട്ടെ തെണ്ടി നടക്കല്‍ സവാരി ഓരോ ദിവസം ഓരോ റൂട്ടിലാണ്. വീട്ടില്‍ നിന്ന് വടക്കോട്ടാണെങ്കില്‍ വടക്കുന്നാഥന്‍ സ്വരാജ് റൌണ്ട് എന്നീ മേഖലകളിലേക്കും തെക്കോട്ടാണെങ്കില്‍ അച്ചന്‍ തേവര്‍ അമ്പലം, ശ്രീ മാഹാശ്വര ക്ഷേത്രം, കണിമംഗലം വലിയാലുക്കല്‍ ദേവീക്ഷേത്രം - അങ്ങിനെ പോയി പോയി ഞാന്‍ ചിലപ്പോള്‍ പാലക്കല്‍ വരെ നടക്കും. തീരെ വയ്യാന്ന് തോന്നിയാല്‍ മടക്കം ബസ്സിലാകും.

കഴിഞ്ഞ മൂന്നുനാലുദിവസമായി ഞാന്‍ വടക്കോട്ട് ഇറങ്ങി സ്വരാജ് റൌണ്ട്, വടക്കുന്നാഥന്‍ തേക്കിന്‍ കാട്, പഴയ നടക്കാവ് - അങ്ങിനെ ഒക്കെ ആയിരുന്നു എന്റെ സഞ്ചാരപഥികള്‍.. അങ്ങിനെ നടന്നുനീങ്ങുമ്പോള്‍ ആയിരിക്കും എനിക്ക് ചുടുചായ കുടിക്കാന്‍ തോന്നുക.

ഞാന്‍ അങ്ങിനെ തെണ്ടി തെണ്ടി നടന്ന് തൃശ്ശൂര്‍ പൂരത്തിന് പ്രഥാന ചടങ്ങായ മടത്തില്‍ വരവ് ആരംഭിക്കുന്ന തെക്കേമഠത്തിലേക്ക് പഴയ നടക്കാവ് വഴി നടന്നുപോന്നു. അപ്പോളാണ് പണ്ട് വിജയദശമിക്ക് തൊഴന്‍ വരുമ്പോള്‍ കണ്ട “കാപ്പി ക്ലബ്ബ്” കണ്ണില്‍ പെട്ടത്. അവിടെ കയറി ഒരു ചായ കുടിച്ചു... ഹാ ആ ചായയുടെ രുചി പറഞ്ഞറിയിക്കാന്‍ പ്രയാസം. ഒരു ചായ കൂടി കുടിക്കാന്‍ തോന്നി. 8 ഉറുപ്പിക കൊടുത്ത് കാപ്പി ക്ലബ്ബിന്റെ പടിയിറങ്ങി തിരികെ കൊക്കലയിലുള്ള എന്റെ വീടെത്തുന്നത് വരെ ആ ചായയുടെ രുചി നാവിന്‍ തുമ്പത്തുണ്ടായിരുന്നു.

ഈ കാപ്പി ക്ലബ്ബിനെ കഥ ഇവിടെ അവസാനിക്കുന്നില്ല. ഇന്നെലെ വീണ്ടും ചായ കുടിക്കാന്‍ പോയപ്പോള്‍ അതിന്റെ മുതലാളി സജീവനെ പരിചയപ്പെട്ടപ്പോളല്ലേ കാര്യത്തിന്റെ ഗുട്ടന്‍സ് മനസ്സിലാകുന്നത്. സജീവന്‍ എന്ന കുന്നംകുളത്തുകാരന്‍ എന്റെ നാട്ടുകാരനാണെന്ന്. അദ്ദേഹത്തിന്റെ വീട് വൈശ്ശേരിയിലും എന്റെ അവിടെ നിന്ന് ഒരു കിലോമീറ്റര്‍ പടിഞ്ഞാറ് ചെറുവത്താനിയിലും.

ഞാന്‍ സിനിമാ നടന്‍ വി. കെ. ശ്രീരാമന്റെ ജേഷ്ടനാണെന്ന് പറഞ്ഞപ്പോള്‍ കാപ്പിക്ലബ്ബിലുള്ള ആളുകളെല്ലാം എന്നെ ശ്രദ്ധിച്ചു. അവിടെ നിന്ന് കുന്നംകുളം പഴഞ്ഞിക്കാരനായ കോലാടി ജോസ് ഡോക്ടറേയും, കൂനം മൂച്ചിയിലുള്ള ജോസ് എന്ന ഐസ് ക്രീം ഹോള്‍സെയിത്സ് കച്ചവടക്കാരനേയും പരിചയപ്പെട്ടു.

എന്റെ മടക്കയാത്രയില്‍ എന്റെ കൂടെ മാരാര്‍ റോഡ് വരെ ജോസ് ഡോക്ടറും ഉണ്ടായിരുന്നു. അപ്പോള്‍ തേക്കികാട്ടിലെ പാല പൂത്ത പരിമളം ആ പ്രദേശമാകെ ചൊരിഞ്ഞിരുന്നു. ഞാനപ്പോള്‍ യക്ഷികളെ കാണാന്‍ കുറച്ചുനേരം തേക്കിന്‍ കാട്ടിലേക്ക് ചേക്കേറി..

ഈ കഥകളും പണ്ട് കുഞ്ഞുണ്ണി മാഷ് കൊതുകുകളെ പറ്റി പാടിയ കവിത ജോസ് ഡോക്ടര്‍ പാടിയതൊക്കെ നാളെ പറയാം. എല്ലാവരും പഴയനടക്കാവിലെ സജീവന്റെ കാപ്പി ക്ലബ്ബില്‍ പോയി ഉശിരന്‍ ചായ കുടിച്ചുവരൂ...

Sunday, December 15, 2013

UNTOUCHED SERENITY

"UNTOUCHED SERENITY"----You see a flower in bloom– have you ever considered that the blossoming of a flower is an act of passion, a sexual act? What is happening as the flower blossoms? The butterflies will sit on it and carry its pollen, its sperm, to another flower. sex is godly. The energy of sex is divine energy, godly energy. That is why this energy creates new life. It is the greatest, most mysterious force of all. If passion is transformed, the wife can become the mother; if lust is transformed, sex can become love. love bursts with colour, vividness, sparkle, it is the fuels that urges our soul to expand


Courtesy: my fb friend ms. Priya Dilipkumar

Saturday, December 14, 2013

സാറ - short story

സാറ

സാറ സുന്ദരിയായിരുന്നു. പ്രായത്തിലേറെ  വശ്യതയും ആകാരവും. മധുരപ്പതിനേഴിനു രണ്ട് കൊല്ലം കൂടി കഴിയണം, എങ്കിലും പതിനെഴിനെ വെല്ലുന്ന മേനിയഴക്. സാറയെ കണ്ടാൽ ആരും ഒന്ന് നോക്കും.

സാറയുടെ പറിക്കാൻ ഇരിക്കുന്ന മുറി സണ്ണിയുടെ കിടപ്പ് മുറിക്കരുകിൽ. തോട്ടവീട്. ഒരു വിളിപ്പാടകലെ. വൈകുന്നേരങ്ങളിൽ രണ്ട് മുറികളും സജീവം. സാറ പഠിക്കാനുള്ളത്  നെറ്റിൽ പരതുമ്പോൾ സണ്ണി സോഷ്യൽ നെറ്റ്വർക്കിൽ  കറങ്ങി നടക്കും. അവർ ഒരിക്കൽ മുഖച്ചിത്രത്തിൽ  കണ്ടുവെങ്കിലും അധികം ഒന്നും പങ്കുവെച്ചില്ല. കാരണം രണ്ടുപേർക്കും അവരുടെ മുറിയിലിരുന്നാൽ അന്യോന്യം കനവുന്നതേ ഉള്ളൂ. തന്നെയുമല്ല പ്രത്യേകിച്ചൊന്നും പറയാനുണ്ടായിരുന്നില്ല.

സാറ പതിനഞ്ചുകാരിയണെങ്കിൽ സണ്ണി മുപ്പതിൽ നിറഞ്ഞുനില്ക്കുന്നു,  വിവാഹിതൻ, സാറയെപ്പോലെ സുന്ദരിയായ മറ്റൊരു പെണ്‍കുട്ടിയുടെ ചെറുക്കൻ.

ഒരു ദിവസം സാറ എന്തോ കരുതിക്കൂട്ടി നിലത്ത് വലിച്ചിട്ടു. അത് കേട്ട് സണ്ണി തോട്ട വീട്ടിലേക്ക് നോക്കിയപ്പോൾ നേർത്ത ഗൌണ്‍ ഇട്ട് സാറ അലക്ഷ്യമായി എങ്ങോ നോക്കി നില്ക്കുന്നു. സണ്ണി അത് കാര്യമാക്കാതെ അയാളുടെ പണിയിൽ വ്യാപ്ര്തനായി.

വീണ്ടും സമാനമായ സബ്ദം വീണ്ടും. നോക്കിയപ്പോൾ സാറ കൂടുതൽ വശ്യതയോടെ സണ്ണിയെ നോക്കി പുഞ്ചിരിച്ചു.. രണ്ടു വീടുകളുടെയും ജനാലകൾ തമ്മിലകലം  കേവലം ഒന്നര മീറ്റർ.. ഉയരം കുറഞ്ഞ മതിൽ. പുറത്തേക്ക് ബാൽക്കണിയുള്ള രണ്ടുമുറികൾ. വേലി ചാടാൻ എളുപ്പം.

സാറ സണ്ണിയെ അങ്ങോട്ട് ക്ഷണിച്ചു.. പക്ഷെ സണ്ണിക്ക് അത്രമാത്രം ദാഹമില്ലാത്തതിനാൽ അയാൾ അങ്ങോട്ട് പോയില്ല. സമയം നോക്കിയപ്പോൾ രാവേറെയായി. 11 മണി കഴിഞ്ഞിരിക്കുന്നു. രണ്ട് വീട്ടുകാരും ഉറങ്ങിക്കഴിഞ്ഞിരുന്നു.

സണ്ണി ടോയലറ്റിൽ പോയി മുഖം കഴുകി ഉറങ്ങാനുള്ള മട്ടിൽ അടി വസ്ത്രങ്ങൾ ഊറി ഹാങ്ങറിൽ തൂക്കിയിടും നേരം ബാക്കണിയിലെ കതകിലാരോ മുട്ടുന്നു..

കർട്ടൻ നീക്കി നോക്കിയപ്പോൾ ...? സാറ. സണ്ണി അല്പമൊന്ന് പരുങ്ങി.
അവൾ വീണ്ടും മുട്ടി - തുറക്കൂ എന്ന ആംഗ്യഭാഷയിൽ...!!

മനസ്സില്ലാ മനസ്സോടെ സണ്ണി വാതിൽ തുറന്നതും സാറ അയാളുടെ തോളിലേക്ക് ചാഞ്ഞു.

"സണ്ണിയേട്ടാ..../!!"
"സാറാ - എന്താ ഇതൊക്കെ...?"

:ഞാനാകെ ഒരു പ്രശ്നത്തിലാണ് . സണ്ണിയെട്ടൻ  എന്നെ സഹായിക്കണം.
"പ്രശ്നത്തിൽ എന്ന് വെച്ചാൽ...?"

"അങ്ങിനെ സണ്ണിയെട്ടൻ ഊഹിക്കുന്ന പോലെ ഒന്നും ഇല്ല. ഈ സാറയെ ആരും ഇന്ന് വരെ ആരും കൈ വെച്ചിട്ടില്ല.. ഞാൻ ഈ നിമിഷം വരെ ഫ്രഷ് ആണ്.. റിയലി ലൈക്ക് ഫ്രഷ് ഗ്രെയ്പ്പ്സ് . സണ്ണിയെട്ടന് വേണമെങ്കിൽ എന്നെ നുകരാം."

"പ്രത്യുപകാരമായി ഞാനുദ്ദേശിക്കുന്നത് സണ്ണിയേട്ടൻ ചെയ്തു തരണം.."
"പ്രത്യുപകാരമോ ...? എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ ... തെളിച്ചു പറയൂ സാറാ .."

പൂവൻ പഴം പോലെ മുന്നിൽ നില്ക്കുന്ന സാറയെ കണ്ട് സണ്ണിയുടെ സമ നില തെറ്റാൻ തുടങ്ങി.. അടി വസ്ത്രമില്ലാതെ നേരിയ ഗൗണിൽ അവളുടെ എല്ലാം അയാൾക്ക് കാണാമായിരുന്നു. എല്ലാം അയാൾക്ക് വേണ്ടി അവൾ സമർപ്പിക്കാനും തയ്യാർ .

"പക്ഷെ എന്തായിരിക്കും അവൾ ആവശ്യപ്പെടുന്ന പ്രത്യുപകാരം...?"

[അടുത്ത ലക്കത്തിൽ അവസാനിക്കും ]
++